Cancel Preloader
Edit Template

Tags :cash-strapped card game

Kerala

നഗരത്തിൽ പണംവെച്ചുള്ള ചീട്ടുകളി തകൃതി

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് ചീട്ടുകളി സംഘങ്ങൾ സജീവമാകുന്നു. ലക്ഷക്കണക്കിന് രൂപവെച്ചാണ് ചീട്ടുകളി. പാളയം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ചീട്ടുകളി. കടപ്പുറത്തെ ആളൊഴിഞ്ഞ ഭാഗങ്ങളിലും ഇത്തരം സംഘങ്ങൾ താവളമാക്കുന്നുണ്ട്. വെള്ളയിൽ തുറമുഖത്തോടുചേർന്നുള്ള പുലിമുട്ടിന് സമീപത്തെ കാടുമൂടിയ ഭാഗം ചീട്ടുകളിക്കാരുടെ സ്ഥിരം ഇടമാണ്. കാടുമൂടിയ ഭാഗവും ആളൊഴിഞ്ഞ പ്രദേശവുമായതിനാൽ ഇവിടേക്ക് പൊലീസ് എത്താറില്ലെന്നതാണ് ഇവർക്ക് അനുഗ്രഹമാകുന്നത്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ ഭാഗത്ത് മദ്യപാനവും രാപകൽ ഭേദമില്ലാതെ തുടരുന്നുണ്ട്. നിരവധി മദ്യ കുപ്പികളാണ് […]Read More