Cancel Preloader
Edit Template

Tags :automatic door

Kerala

ഓട്ടോമാറ്റിക് ഡോർ നോക്കുകുത്തി; തുടർക്കഥയാകുന്ന അപകടങ്ങൾ

കോഴിക്കോട്: ബസുകളുടെ മത്സരയോട്ടം മൂലം ബസിൽനിന്ന് ആളുകൾ പുറത്തേക്ക് തെറിച്ചുവീണ് അപകടം തുടർക്കഥയാകുന്നു. ആളുകൾ തെറിച്ചുവീഴുന്നത് പതിവായതോടെയാണ് ഓട്ടോമാറ്റിക് ഡോറുകൾ ബസുകളിൽ നിർബന്ധമാക്കിയത്. എന്നാൽ, ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം ഓട്ടോമാറ്റിക് ഡോറുകൾ നോക്കുകുത്തിയാകുകയാണ്. കഴിഞ്ഞദിവസം സിറ്റി സര്‍വിസ് ബസിന്റെ പിന്‍വശത്തെ ഓട്ടോമാറ്റിക് വാതില്‍ അടക്കാതെ അമിത വേഗത്തിൽ സഞ്ചരിച്ചതു മൂലം യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുവീണ് വൈദ്യുതിത്തൂണിലിടിച്ച് തൽക്ഷണം മരിച്ചിരുന്നു. ചാലപ്പുറം ഭജനകോവില്‍ ബസ് സ്റ്റോപ്പിന് സമീപത്തെ വളവില്‍ ചൊവ്വാഴ്ചയാണ് 59കാരൻ മരിച്ചത്. ഡോർ അടക്കാത്തതാണ് അപകടകാരണമെന്ന് […]Read More